Skip to main content

Posts

Showing posts from August, 2018

ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറാക്കരയിലെ യൂത്ത് ലീഗ് എം.എസ്.എഫ് പ്രവർത്തകർ

  ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ആലപ്പുഴ: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലെ കിഴക്കൻ തിരുത്തി, ചെറുമിക്കാട് കോളനി ,കൊല്ലകടവ്എന്നിവിടങ്ങളിലും  കുട്ടനാട് നിയോജക മണ്ഡലത്തിലെ വി.എ പുരം പ്രദേശങ്ങളിലുമാണ് യൂത്ത് ലീഗ് പ്രവർത്തകരെത്തി ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും പഠനോപകരണങ്ങളും ശുചീകരണ ഉപകരണങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തത്. ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.വി.ഹനീഫ മൗലവി, ചെറിയനാട് പഞ്ചായത്ത്  മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എസ് ബിജു, തസ്ലിമുദ്ദീൻ എന്ന ഹക്കീം, ഷാനവാസ് തോണ്ടലിൽ,  എന്നിവരുടെ സാന്നിധ്യത്തിൽ ഒ.കെ.സുബൈർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.വി.നാസി ബുദ്ദീൻ, ജനറൽ സെക്രട്ടറി  ചോഴിമoത്തിൽ ഹംസ, എ.പി.അബ്ദു, ഭാരവാഹികളായ ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, സി.എച്ച് മുഹമ്മദലി, ഫൈസൽ പി.കെ, അഡ്വ. ശംസുദ്ദീൻ, ജാ

പെൻഷൻ നിഷേധിച്ചത്‌- പിണറായി സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നത്‌ : അബ്ദുറഹ്മാൻ രണ്ടത്താണി

വളാഞ്ചേരി: അർഹതപ്പെട്ട പാവങ്ങളെ പെൻഷൻ പട്ടികയിലേക്ക്‌ നിന്നും വെട്ടിമാറ്റിയ സംഭവം പിണറായി സർക്കാറിന്റെ സമീപനമാണ്‌ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. അർഹരായവരെ പെൻഷൻ പട്ടികയിൽ നിന്നും തള്ളിയതിൽ പ്രതിഷേധിച്ച്‌, വളാഞ്ചേരി മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ പെൻഷൻ നിഷേധിച്ചിരിക്കുന്നത്‌. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനമായുള്ളവരാണ്‌ ഇവരിൽ ഏറെപ്പേരും. ഈ നീതിനിഷേധം ഒരിക്കലും പൊറുക്കാനാവില്ലെന്നും, ഇവർക്ക്‌ പെൻഷൻ ലഭ്യമാക്കുന്നത്‌ വരെ മുസ്‌ലിം ലീഗ്‌ സമരമുഖത്ത്‌ നിലയുറപ്പിക്കുമെന്നും രണ്ടത്താണി വ്യക്തമാക്കി. കേന്ദ്രത്തിൽ മോഡിയുടെ തള്ളലും, കേരളത്തിൽ പിണറായി വിജയന്റെ ചങ്കിന്റെ എണ്ണവുമാണ്‌ ഭക്തരുടെ പ്രധാന ചർച്ച. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഈ രണ്ടു രാജാക്കന്മാർക്കും സമയമില്ല എന്നതാണ്‌ നേര്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെ ചവറ്റു കൊട

പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ സർക്കാർ പറയുന്നത് ; നിയമസഭയിൽ പി കെ ബഷീർ എം എൽ എ

 സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ നാശനഷ്ടം അനുഭവിക്കേണ്ടി വന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ. ബഷീറാണ് ആദ്യം ആവശ്യപ്പെട്ടത്. വീടു തകര്‍ന്നവരോടു തകര്‍ന്ന വീടിന്‍റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്നും ബഷീര്‍ ചോദിച്ചു. ഭരണപക്ഷത്തു നിന്ന് സംസാരിച്ച സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമും നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. പി.കെ.ബഷീര്‍ നഷ്ടപരിഹാരത്തുക 10 ലക്ഷമാക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കില്‍ എല്‍ദോ ആവശ്യപ്പെട്ടത് 25 ലക്ഷമാക്കണമെന്നായിരുന്നു. ഇതുള്‍പ്പെടെ എല്‍ദോ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ എണ്ണം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി എഴുന്നേറ്റു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെത്രയാണെന്നോ സംസ്ഥാന സര്‍ക്കാരിന് അല്ലാതെ ലഭിച്ചതെത്രയാണെന്നോ ബഹുമാനപ്പെട്ട അംഗത്തിന്

പിതൃ സഹോദരൻ പുഴയിലെറിഞ്ഞ ഷഹീനിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.

 മലപ്പുറം കൂട്ടിലങ്ങാടിക്ക് സമീപം കടലുണ്ടി പുഴയിലാണ്  മൃതദേഹം കണ്ടെത്തിയത്  മലപ്പുറം : മലപ്പുറത്തിനു  സമീപം  കടലുണ്ടി പുഴയിൽ  ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഈ മാസം 13 നു  ആനക്കയം പാലത്തിൽനിന്ന് പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ ഒൻപതുവയസ്സുകാരന്റെ തെന്ന് കരുതുന്ന  മൃതദേഹം മലപ്പുറത്തിനടുത്ത കൂട്ടിലങ്ങാടി നെച്ചുകുറ്റി കടവിലെ  പുഴയോരത്തെ മുളങ്കൂട്ടത്തിലാണ് മൃതദേഹം.കണ്ടെത്തിയത് .മുളംകൂട്ടത്തിൽ  നിന്നും  മൃതദേഹം  പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു     . ഈ മാസം 13ന് പ്രളയ സമയത്ത്  എടയാറ്റൂർ  മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനായ   മുഹമ്മദ് ഷഹിൻ എന്ന കുട്ടിയെ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി  പിതൃസഹോദരൻ  മുഹമ്മദ് പുഴയിലെറിഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു  മൃതദേഹം ഈ കുഞ്ഞിന്റേതാണെന്ന സംശയത്തിലാണ് നാട്ടുകാരും  പോലീസും  . പ്രതി മുഹമ്മദ് റിമാൻഡിലാണ് .

എംഎസ്എഫ് സമരം വിജയം

ഡിഗ്രി തോറ്റ എസ്എഫ്ഐ നേതാക്കൾക്ക് പി.ജി.പഠനം തുടരാനും യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകിയതിൽ പ്രതിഷേധിച്ചും,  വിദൂര വിദ്യാഭ്യാസ ആസ്ഥാനം കണ്ണൂരിൽ നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സർവകലാശാലയിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് സി.കെ.നജാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ അധ്യക്ഷനായി.  ഷുഹൈബ് കൊതേരി, ഷഹബാസ് കയ്യത്ത് സംസാരിച്ചു. അസ്ലം പാറേത്, അബ്ദുൽ ബാസിത് മാണിയൂർ, റിഷാദ് എസ്.എം, ജുനൈസ് കോയിപ്ര,  ഷകീബ് നീർച്ചാൽ, സുഹൈൽ പാലോട്ടുപള്ളി, റാഷിദ്  തായത്തെരു, മുനീബ് എടയന്നൂർ, റൗഫ് കൊയ്യം തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനവുമായെത്തിയ പ്രവർത്തകരെ സർവകലാശാല കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സി.കെ.നജാഫ്, ഷജീർ ഇഖ്ബാൽ, ഷുഹൈബ് കൊതേരി, ഷഹബാസ് കയ്യത്ത്, ഷകീബ് നീർച്ചാൽ, ബാസിത് മാണിയൂർ,  ഫായിസ് വാരം, മുസമ്മിൽ, തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തുടർന്ന് വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയിൽ

എൽഎൽബി തോറ്റാലെന്താ

കണ്ണൂർ: എൽഎൽബി പരീക്ഷയ്ക്കു തോറ്റിട്ടും എസ് എഫ് ഐ നേതാക്കൾ എൽ എൽ എം കോഴ്സിൽ പഠനം തുടരുന്നു സർവ്വകലാശാലയുടെ ക്യാംപസിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് പഞ്ചവൽസര നിയമബിരുദ പരീക്ഷയിൽ തോറ്റരണ്ട് എസ് എഫ് ഐ നേതാക്കൾ ബിരുദാനന്തര കോഴ്സിൽ തുടരുന്നത്   ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് പീജിക്ക് പ്രവേശനം നൽകാമെന്ന ഇളവ് ഉപയോഗിച്ചാണ് രണ്ട് പേരും അഡ്മിഷൻ നേടിയത് എന്നാൽ അഡ്മിഷൻ നേടിയ ശേഷം ബിഎ എൽ എൽ ബി കോഴ്സിന്റെ പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ രണ്ട് പേരും  പരാജയപെട്ടിട്ടും ഇവർ പഠനം തുടരുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ എം എസ് എഫ് കമ്മിറ്റി പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നിട്ടുണ്ട്

കേരളാ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ പങ്കാളിയായി മൻമോഹൻ സിംഗും

ദില്ലി: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹ്‍ സിംഗും ഏറ്റെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എംപിമാരുടെ വികസനനിധിയില്‍ നിന്ന് ഒരുകോടി രൂപയും അദ്ദേഹം നല്‍കും. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുതല്‍ സാധാരണക്കാരായ മലയാളികള്‍ വരെ ആയിരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തത്. ഗവര്‍ണര്‍ പി.സദാശിവം സംസ്ഥാന പൊലീസ് മേധാവി മേധാവി ലോക്നാഥ് ബെഹ്റ, അഡ്വ.ജനറല്‍ സി.പി.സുധാകരപ്രസാദ്, മന്ത്രിമാരായ ജെ.മെഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വന്‍ സാദത്ത്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണർ ഋ ഷിരാജ് സിംഗ് ഒരു മാസത്തെ ശമ്പളം നൽകും. എക്സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഋഷിരാജ് സിംഗ്‌ അഭ്യർത്ഥിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന

സ്‌കൂളുകള്‍ 29ന് തന്നെ തുറക്കും

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഈമാസം 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.   തിരുവനന്തപുരം: മഴക്കെടുതി കാരണം സംസ്ഥാനത്ത് ഓണാവധി ഇത്തവണ നേരത്തെയാക്കിയിരുന്നു. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഈ മാസം 17മുതല്‍ അവധി ആയിരുന്നു.കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഓഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷയും മാറ്റിവച്ചിരുന്നു. അതേസമയം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്ബുകള്‍ക്ക് പകരം ബദല്‍ സംവിധാനം ഒരുക്കുമെന്നും കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

കക്കൂസ് മാലിന്യവുമായി വന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

 വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ കോട്ടപ്പുറം  തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന ടാങ്കർ ലോറി - മാലിന്യം തള്ളുന്ന സമയത്ത് നാട്ടുകാർ പിടികൂടി. ടാങ്കർ ലോറിയിലുണ്ടായിരുന്ന ആലിപ്പറമ്പ് സ്വദേശികളായ മൂന്നു പേരെയും, ടാങ്കർ ലോറിയും,ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു ടീച്ചറുടെ നേതൃത്വത്തിൽ നാട്ടുകാർ  വളാഞ്ചേരി  പോലീസിനു കൈമാറി. കോട്ടപ്പുറംതോട്ടിലും, വയലിലും അറവുമാലിന്യങ്ങളും, കക്കൂസ് മാലിന്യവും, തള്ളുന്നത് നിത്യസംഭവമായി മാറിയതിനെ തുടർന്ന് കോട്ടപ്പുറം-വലിയ കുന്ന് പ്രദേശത്തെ യുവാക്കളുടെ സംഘം ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്, അതിന്റെ ഫലമായിട്ടാണ് രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ കൊണ്ടുവന്ന കക്കൂസ് മാലിന്യം പിടിക്കാൻ കഴിഞ്ഞതെന്നും, യുവാക്കളുടെ ധീരമായ പ്രവർത്തനം മാതൃകാപരമാണെന്നും, പിടിച്ചെടുത്ത വാഹനവും, മറ്റും വിട്ടു കൊടുക്കരുതെന്നും, ഇതിന്നു പിന്നിൽ മറഞ്ഞിരിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ബന്ധപ്പെട്ട അധികാരി'കളോട് പ്രസിഡണ്ട് രേഖാമൂലം ആവശ്യപ്പെട്ടു.കെ.സലാം, സുധീർ കോട്ടപ്പുറം, ദീപു .കെ, മനോജ്

അർഹരായവർക്ക് പെൻഷൻ നിഷേധിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

വളാഞ്ചേരി: അർഹരായവരെ ക്ഷേമ പെൻഷൻ പട്ടികയിൽ നിന്നും വെട്ടി മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി വ്യക്തമാക്കി. ഏറ്റവും പാവപ്പെട്ട നിരവധി പേരെയാണ് പെൻഷൻ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയിരികുന്നത്. ഇവരിൽ ബുദ്ധിമാന്ദ്യം ഉള്ളവരും ഭിന്നശേഷിക്കാരും വരെയുണ്ട്. രോഗികളായ പ്രായമായവരെപ്പോലും ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ ഒഴിവാക്കപ്പെട്ട മുഴുവൻ പേർക്കും അവരുടെ അവകാശമായ പെൻഷൻ തുക എത്രയും വേഗം തിരികെ നല്കണമെന്നും മുസ്ലി ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം  ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വളാഞ്ചേരി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റി മുന്നറിയിപ്പ് നല്കി. പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ സി. അബ്ദുന്നാസർ, യു. യൂസുഫ്, മൂർക്കത്ത് മുസ്തഫ, ' സി. ദാവൂദ് മാസ്റ്റർ, കെ. മുസ്തഫ മാസ്റ്റർ, ടി.കെ. സലീം, പി.പി. ഷാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം: സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

കേരളത്തിന്റെ പ്രളയക്കെടുതി കേട്ടറിഞ്ഞ് നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിപരമായും, അല്ലാതെയും, സ്ഥാപനങ്ങളും, വൻകിട കമ്പനികളും രംഗത്തുണ്ട് വിദേശരാജ്യങ്ങൾ വിശേേേഷിച്ചും അറബ് രാഷ്ട്രങ്ങളുടെ ഈ രംഗത്തെ ഇടപെടൽ ഏറെ പ്രശംസിനിയമാണ് 700 കോടി രൂപയാണ് യു.എ.ഇ ഗവൺമെന്റ് കേരളത്തിനായി പ്രഖ്യാപിച്ചത്.    35 കോടി ഖത്തറും പ്രഖ്യാപിച്ചു. ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ സഹായങ്ങൾ ഇതിനകം കേരളത്തിനായിപ്രഖ്യാപിക്കപ്പെട്ടു. വിദേശ രാജ്യങ്ങളും വിദേശ വ്യക്തികളും നടത്തിയ സഹായ വാഗ്ദാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അത് കൃത്യമായി  എത്തിക്കുന്നതിനും ബാധ്യതപ്പെട്ട കേന്ദ്ര സർക്കാർ തന്നെ തടസ്സം നിൽക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. നേപ്പാളിൽ ഭൂകമ്പസമയത്ത് 6000 കോടി രൂപയാണ് ഇന്ത്യാ ഗവൺമെന്റ് നൽകിയത് ,ബി ജെ പിയുടെ ആസ്ഥാന മന്ദിരം പണിയുന്നതിന്ന് കോടികൾ നൽകിയ ചരിത്ര വസ്തുതകൾ നിലവിലുണ്ട്.ഇക്കാര്യത്തിൽ കേരളവും ഇന്ത്യയുടെ സസംസ്ഥാനമാണെന്ന ബോധം കേന്ദ്ര സർക്കാറിന് വേണം

വളാഞ്ചേരി മുസ്ലിം ലീഗ് കമ്മിറ്റി ദുരിതാശ്വാസ ക്യാംപുകളിലേക്ക് സമാഹരിച്ച വിഭവങ്ങൾ കൈമാറി

' വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി മുനിസിപ്പാലിറ്റിയുടെ മുഴുവൻ ഡിവിഷനുകളിൽ നിന്നും സമാഹരിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി സമാഹരിച്ച വിഭവങ്ങൾ കൊടുങ്ങല്ലൂർ,കൈപ്പമംഗലം, പറവൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബൂയൂസഫ് ഗുരിക്കൾ വിവിധ ക്യാംപ് പ്രതിനിധികൾക്ക് കൈമാറി മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ അഷ്റഫ് അമ്പപലത്തിങ്ങൽ സലാംം വളാഞ്ചേരി ,യു യൂസഫ്, സികെ നാസർ  ദാവൂദ് മാസ്റ്റർ പി പി ഷാഫി യൂത്ത് ലീഗ് ഭാരവാഹികളായ വി പി അബ്ദുൾ ജബ്ബാർ, വി.പി ഇസ്ഹാഖ് മാസ്റ്റർ, എം എസ് എഫ് ഭാരവാഹികളായ ഒ പി റഹൂഫ്, സാലിഹ കെ.പി.എസ്, ഹാഷിം ആലുക്കൽ കെ ടി അൽ റഷിദ് തുടങ്ങിയവർ സംബന്ധിിച്ചു

മുസ്‌ലിം ലീഗ് ദുരിതാശ്വാസ നിധിയിലേക്ക് മാറാക്കര പഞ്ചായത്തിൽ നിന്നും 5.55 ലക്ഷം രൂപ കൈമാറി

കാടാമ്പുഴ:മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ രൂപീകരിച്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഇരുപത് വാർഡുകളിൽ നിന്നും ബക്കറ്റ് പിരിവിലൂടെ ശേഖരിച്ച 5.55 ലക്ഷം രൂപ (555590)   ദേശീയ -സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് സംസ്ഥാന  സംസ്ഥാന സെക്രട്ടറി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി.അബ്ദുൽ വഹാബ് എം.പി ,ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, അഡ്വ.എൻ. ശംസുദ്ദീൻ എം.എൽ.എ, കെ.എസ് ഹംസ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.സുബൈർ ,ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ,ട്രഷറർ ക

ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ശേഷമാണോ കേരളത്തില്‍ ഡാമുകള്‍ തുറന്നത് ? തലക്ക് മീതെ വെള്ളം ഉയര്‍ന്ന് ജനങ്ങള്‍ പരക്കം പാഞ്ഞ് തുടങ്ങുമ്ബോഴാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്‌ - രമേശ്‌ ചെന്നിത്തല

തിരുനന്തപുരം: ഡാമുകൾ അശാസ്ത്രീയമായ തുറന്ന് വിട്ടത് കാരണമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം ഉണ്ടായതെന്നും അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഡാമുകളെല്ലാം ഒന്നിച്ച്‌ തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന തന്റെ ആരോപണത്തെ നിഷേധിക്കുന്നതിന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികള്‍ വിചിത്രവും, വസ്തുതാ വിരുദ്ധവുമാണെന്ന് രമേശ്‌ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം; ഡാമുകളെല്ലാം ഒന്നിച്ച്‌ തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് എന്റെ ആരോപണത്തെ നിഷേധിക്കുന്നതിന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികള്‍ വിചിത്രവും, വസ്തുതാ വിരുദ്ധവുമാണ്. കേരളത്തെ തകര്‍ത്ത് കളഞ്ഞ ഭീകരമായ വെളളപ്പൊക്കം സര്‍ക്കാര്‍ സൃഷ്ടിയാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാഴ് ശ്രമമാണ് അദ്ദേഹം നടത്തുന്നത്. എല്ലാ വിധ മുന്നറിയിപ്പുകളും യഥാ സമയം നടത്തി, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ആവര്‍ത്തിച

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം കോട്ടക്കൽ മണ്ഡലത്തിൽ ദുരിതബാധിത റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കും

വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ  എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂർണ്ണമായും ഭാഗികമായും  തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ ,എന്നിവ മുനിസിപ്പൽ  പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും.  ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും   കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷൻ എന്നിവയും യോഗം അവലോകനം ചെയ്തു.  വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ  പ്രശ്നങ്ങൾ അപകടരഹിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ച

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ പാർട്ടി ഓഫിസിലേക്കിറക്കാൻ ശ്രമിച്ചത് പൊതുജനം കയ്യോടെ പിടികൂടി

കൊച്ചി: വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. നായരമ്പലം ഭഗവതീവിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാലായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണിത്. ക്യാമ്പിലേക്കെത്തിയ സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ഉല്ലാസും ഒരു സംഘമാളുകളും ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുണ്ടായത്. സിപിഎമ്മുകാര്‍ വേണ്ടപ്പെട്ടവരോട് വിവേചനം കാണിക്കുകയാണെന്നാണ് ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. പ്രദേശവാസികളും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരും ക്യാമ്പില്‍ ഉണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ വസ്തുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ഉല്ലാസും സംഘവും ഇതിനനുവദിച്ചില്ല. ഉല്ലാസ് പോലീസുദ്യോഗസ്ഥന്റെ തലയില്‍ ചാക്കെടുത്ത് വെക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെ

മൂന്നാക്കലിൽ നിന്നൊരു മലപ്പുറം മോഡൽ

വളാഞ്ചേരി: എടയൂർ മൂന്നാക്കൽ പള്ളിയിലെ നേർച്ചയരി നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് . മലപുറം ,പാലക്കാട് ,വയനാട്, കണ്ണൂർ ജില്ലകളിലെ ദുരിതമേഖലകളിലേക്കാണ് 1500 ചാക്ക് അരി നൽകിയത്. അരി വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വഖഫ് ബോഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ വഖഫ് മന്ത്രി ഡോ: കെ.ടി ജലീലിന് കൈമാറി.ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു. അബ്ദുൽ ജലീൽ, ബോഡ് മെമ്പർമാരായ അഡ്വ.പി.വി സൈനുദ്ധീൻ, അഡ്വ.എം.ഷറഫുദ്ധീൻ, അഡ്വ.ഫാത്തിമ റോഷ്ന, ഡിവിഷണൽ ഓഫീസർ റഹ്മത്തുള്ള നാലകത്ത്, ജൂനിയർ അസിസ്റ്റന്റ് എൻ.റഹീം തുടങ്ങിയവർ സന്നിഹിതരായിരുന്നു. മൂന്നാക്കൽ പള്ളിയുടെ ഈ പ്രവൃത്തി മറ്റ് മഹല്ലുകൾക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.

കോട്ടക്കൽ മണ്ഡലത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം നാളെ

വളാഞ്ചേരി:കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തിങ്കൾ 12 മണിക്ക് കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ( കാവുംപുറം) ചേരും. മണ്ഡലത്തിലെ  ബ്ലോക്ക് പ്രസിഡന്റുമാർ, മുനിസിപ്പൽ- പഞ്ചായത്ത് അധ്യക്ഷന്മാർ,  എല്ലാ തദ്ദേശസ്ഥാപനങ്ങളുടേയും സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്  

കൊട്ടിയൂർ ദുരിതാശ്വാസ ക്യാംപിൽ സംഘർഷം: 3 പേർക്ക് പരിക്ക്

ദുരിതാശ്വാസ ക്യാമ്പിൽ എസ്. ഡി.പി.ഐ പ്രവർത്തകരും ഡി.വൈ.എഫ് ഐ.പ്രവർത്തകരും തമ്മിൽ സംഘർഷം.  നിരവധി പേർക്ക് പരിക്ക്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്ക്കുന്നു. ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡണ്ട് പി. എസ് വൈശാഖ്, യൂണിറ്റ് പ്രസിഡണ്ട് എൻ.ആർ അനൂപ്‌, യൂണിറ്റ് കമ്മറ്റി അംഗം അഭിലാഷ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന  ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കാനെത്തിയ നാൽപതോളം വരുന്ന എസ്ഡിപിഐ  പ്രവർത്തകരെ ക്യാമ്പ് ഓഫീസർ തടഞ്ഞതിന്ക്യാമ്പ് ഓഫീസറെ മർദ്ദിക്കുകയും ഇത് തടയാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ എസ്ഡിപിഐ പ്രവർത്തകർ വളഞ്ഞിട്ട്  മർദ്ദിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കണ്ണൂർ എ.കെ.ജി യിലേക്ക് കൊണ്ടുപോയി. പേരാവൂർ സിഐ കെ വി പ്രമോദന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

വിമാന യാത്രക്കാർക്ക് ബെങ്കളൂരു കെ എം സി സി യുടെ സഹായം തേടാം

കേരളം പ്രളയ ജലത്തിൽ മുങ്ങികിടക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ പലതും തിരിച്ച് വിടുകയാണ്.  നെടുമ്പാശ്ശേരി വിമാനതാവളം 26 വരെ അടച്ചിട്ടതോടെ പലരാജ്യാന്തര വിമാനങ്ങളും ബെങ്കളൂരുവിൽ ഇറങ്ങുകയാണ്. ഈ പ്രതികൂല സാഹചര്യംത്തിൽ ബെങ്കളൂരുവിൽ എത്തുന്ന പ്രവാസികൾ അടക്കമുളള യാത്രകാർക്ക് തുടർയാത്രയ്ക്കും മറ്റ് താമസ സൗകര്യത്തിനും  ബെങ്കളൂരു KMCC യുടെ സഹായം തേടാം. ദേവനളളളി ഉനൈഫ് ലുലു 702666222 യശ്വന്തപുരം വി.കെ.നാസിർ 9448594485 മെജസ്റ്റിക്ക് റഹീം ചാവശ്ശേരി 9845210880 മൈസൂർ റോഡ് സാറ്റ്ലൈറ്റ് ബസ്റ്റാൻ്റ്  ശംസുദ്ധീൻ 9036162645 എം.കെ.നൗഷാദ് 9845251255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

ദുരിതമൊഴിയാതെ കാലവർഷം കുറ്റിപ്പുറം ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധിക പേരെ മാറ്റിപ്പാർപ്പിച്ചു

വളാഞ്ചേരി: ശക്തമായ മഴയെത്തുടർന്ന്  വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന്  ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു.   ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി, പുറമണ്ണൂർ, കോട്ടപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം, പേരശ്ശന്നൂർ എന്നിവടങ്ങളിലെ സ്കൂളുകളിലെ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി താമസിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ വകുപ്പുദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷമീല ടീച്ചർ പഞ്ചായത്ത് മെമ്പർ റഫീഖ, തിരൂർ തഹസിൽദാർ എന്നിവരും സന്നിഹിതരായിരുന്നു. റവന്യു അധികൃതർ, ആരോഗ്യ വിഭാഗം എന്നിവർ ക്യാമ്പുകളിലെത്തി. സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്.

കുടിവെള്ള പദ്ധതി പ്രവർത്തി ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി:തിരുന്നാവായ കുടിവെള്ള പദ്ധതിയില്‍നിന്നും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാർത്തല  ഡിവിഷനിലെ കാര്‍ത്തല , കാര്‍ത്തല ചുങ്കം, പാളിയന്‍നിരപ്പ് ഭാഗങ്ങളിലേക്ക് ഇ ടി മുഹമ്മദ് ബഷീർ എം പിയുടെ 5ലക്ഷം രൂപ വിനിയോഗിച്ച്  കുടിവെള്ള പെെപ്പ് ലെെന്‍ നീട്ടല്‍  പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ എം.ഷാഹിന ടീച്ചര്‍ നിർവ്വഹിച്ചു. നഗരസഭാ കൗൺസിലൽ മച്ചിഞ്ചേരി മൈമൂന അധ്യക്ഷത വഹിച്ചു,സലാം വളാഞ്ചേരി, ടി.കെ സലീം, ടി.പി ഇബ്രാഹീം കുട്ടി, സി.സി ഷാഫി, മാരാത്ത് ഇബ്രാഹീം എന്ന മണി, റസാക്ക് മാരാത്ത് തുടങ്ങിയവർ സംബന്ധിച്ചു         

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ സഹായമെത്തിച്ചു

ചാലിയാർ എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയും മാറാക്കര സി.എച്ച് സെന്ററും നൽകുന്ന ആവശ്യ വസ്തുക്കൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  നിലമ്പൂർ തഹസിൽദാറിന്  കൈമാറുന്നു കോട്ടക്കൽ: കനത്ത മഴയെത്തുടർന്ന് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ സഹായമെത്തിച്ചു.    കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെയും മാറാക്കര സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിലാണ് ആവശ്യസാധനങ്ങളും നിത്യോപയോഗ ഉപകരണങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്.    ശക്തമായ മഴ മൂലം വീടും പുരയിടവുമെല്ലാം നഷ്ടപ്പെടുകയും കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന ജനങ്ങൾക്കാശ്വാസം പകരാനാണ് എം.എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എം.സി.സിയുടെയും സി.എച്ച് സെന്ററിന്റേയും പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിച്ചത്. ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ഇസ്ലാഹി അറബിക് കോളേജ്, നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂർ ,വീടുകളും മസ്ജിദുകളും നാമാവശേഷമായ പൂളപ്പൊട്ടി എന്നീ പ്രദേശങ്ങളിൽ എം

കൃഷ്ണ മേനോൻ ഗവ: വനിതാ കോളേജിൽ എസ് എഫ് ഐയുടെ കാടത്തം യു ഡി എസ് എഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു ;

   കണ്ണൂർ:   കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് -കെ.എസ്.യു മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്.എഫ്.ഐ കാടത്തം. യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ ഗവ. വനിതാ കോളജില്‍ എം.എസ്.എഫ് കെ.എസ്.യു പ്രതിനിധിയായി മത്സരിക്കുന്ന യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ചാന്ദ്‌നിയുടെ പത്രികയാണ് എസ്.എഫ്.ഐ സംഘം പിന്‍വലിപ്പിച്ചത്. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചാന്ദ്‌നി പത്രിക നല്‍കിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ നേരത്തെയും ഭീഷണിയുണ്ടായിരുന്നു. വനിതാ കോളജില്‍ എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയും ജയ സാധ്യതയുമാണ് എസ്.എഫ്.ഐ അതിക്രമത്തിന് കാരണം. 2014ല്‍ എം.എസ്.എഫ് നേതൃത്വം നല്‍കുന്ന സഖ്യമാണ് യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ വര്‍ഷങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് എസ്.എഫ്.ഐ ജയിച്ച് കയറിയത്. പുറമെ നിന്നുള്ളവരുടെ സഹായത്തോടെയാണ് അക്രമം. എസ്.എഫ്.ഐക്കെതി

എസ്.എഫ്.ഐ കള്ളപ്രചരണം നടത്തി പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു.

മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളെജുകളില്‍ 16ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിവിധ ക്യാമ്പസുകളില്‍ എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ അസഹിഷ്ണുത കാണിച്ച് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് എസ്എഫ്‌ഐ കാണിക്കുന്ന അക്രമ രാഷ്ട്രീയവും കണ്ണപ്രചരണങ്ങളും പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ ജെഎം ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നോമിനേഷനില്‍ വന്ന അപാകത കാരണം എസ്എഫ്‌ഐയുടെ നോമിനേഷന്‍ തള്ളപ്പെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പളേയും റിട്ടേണിംഗ് ഓഫീസറേയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പോലീസിനെ കൂട്ടുപിടിച്ച് ക്രമാസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവര

ജനാധ്യപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എസ്.എഫ്.ഐ അവസാനിപ്പിക്കണം: എം.എസ്.എഫ്

തിരൂർ: കോളേജ് തെരഞ്ഞെടുപ്പിൽ ജനാധ്യപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരൂർ ജെ.എം ആർട്സ് ആന്‍റ് സയൻസ് കോളേജ്, കൂട്ടായി മൗലാന ആർട്സ് ആന്‍റ് സ‍യൻസ് കോളേജ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ എസ്.എഫ്.ഐയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു. ജെ.എം കോളേജിൽ യു.ഡി.എസ്.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. എന്നാൽ എസ്.എഫ്.ഐ ഭരണ സ്വാധീനം ഉപയോഗിച്ചും റിട്ടേണിംഗ് ഓഫീസറെ ഭീഷണപ്പെടുത്തിയും ജനാധ്യപത്യത്തെ അട്ടിമറിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ജെ.എം കോളേജ് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മർദ്ദിച്ചത് നീതീകരിക്കാനാകാത്തതാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂർ, വൈസ് പ്രസിഡന്‍റ് ഷരീഫ് വടക്കയിൽ, ജില്ല പ്രസഡന്‍റ് ടി.പി ഹാരിസ്, സെക്രട്ടറി ടി.നിയാസ്, റിയാസ്‌ പുൽപറ്റ,വഹാബ്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: ശക്തമായ മഴയെത്തുടർന്ന് പുഴയിൽ നിന്ന് വീട്ടിലും കൃഷിയിടത്തിലും വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്കിടയിലേക്ക് ആശ്വാസം പകർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെത്തി .ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ, കൊടുമുടി പാടശേഖരം, വിഷ്ണു ക്ഷേത്രപരിസരം, അയ്യങ്കീരി, മണൽ മാരി, വെണ്ടല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് എം.എൽ.എ ഇന്നലെ രാവിലെ എട്ട് മണിക്ക് തന്നെ സന്ദർശനത്തിനെത്തിയത്.പുഴ നിറഞ്ഞൊഴുകിയത് മൂലം വെള്ളം കയറിയ നിരവധി വീടുകളും  കൃഷിയിടങ്ങളും എം.എൽ.എ സന്ദർശിച്ചു. കർഷകർക്കും മറ്റുമുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അധികൃതരെ ചുമതലപ്പെടുത്തിയതായും ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ സർക്കാറിന്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുത്സു ,ജനപ്രതിനിധികളായ ഫസീല ടീച്ചർ , വി.ടി.അമീർ ,മമ്മു പാലൊളി,പ്രവീണ,യു.ഡി.എഫ് നേതാക്കളായ കെ.മൊയ്തീൻ കുട്ടിമാസ്റ്റർ, പി.സി.എ നൂർ, പി. അഹമ്മദ് കുട്ടി, ,കെ.ടി.മൊയ്തു മാസ്റ്റർ, യുവജനക്ഷേമ ബോർഡ് മെമ്പർ ഷെരീഫ് പാലൊളി,  ടി.പി. മാനു, പി,ഷമീം മാസ്റ്റർ, എന്നിവർ എം.എൽ.എക്കൊപ്പമുണ

സാധരണക്കാരനോട് ജനകീയ സർക്കാറിന്റെ മന്ത്രിയുടെ പ്രതികരണം കാണുക

മന്ത്രി ജി സുധാകരനോട് പരാതി പറഞ്ഞ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വെള്ള പൊക്കത്തിൽ ദുരന്തം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് മന്ത്രി കൊടുത്ത മറുപടി ഇതാണ്...! എന്നെ വിളിക്കാനുള്ള  അധികാരം തനിക്ക് ആരാണ് തന്നത്....!താൻ സി പി ഐ ( എം ) എൽ സി സെക്രട്ടറി ആണോ ,വാർഡ് കൗൺസിലർ /പഞ്ചായത്ത് മെമ്പർ,സർക്കാർ ഉദ്യോഗസ്ഥനോ ആണോ എന്നാണ്....!തന്നോട് സംസാരിക്കാനുള്ള അധികാരം മുകളിൽ പറഞ്ഞ ആളുകൾ മാത്രമായി ചുരുക്കിയതായും  തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വോട്ട്  ചെയ്യാൻ മാത്രം അവസരം നൽകിക്കൊണ്ടും മന്ത്രി ഉത്തരവായിരിക്കുന്നു....

ഒരു നാടിനെ വിദ്യാഭ്യാസപരമായി ഉന്നതിയിലേക്ക് എത്തിച്ച് ഇപ്പകാക്കാ യാത്രയായി

വളാഞ്ചേരി.. പൂക്കാട്ടിരി സഫാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സ്ഥാപകനും ഓർഫൻസ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയിരുന്ന വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഇപ്പാക്ക (70) നിര്യാതനായി.ഭാര്യ .ഫാത്തിമ പനന്തറയിൽ(കൊച്ചന്നൂർ) മക്കൾ.. ഷമീം അഹ്മദ്, അനീസുദ്ദീൻ, സജീർ, യാസിർ, ശാകിറ സഹോദരങ്ങൾ വി.പി.അഹ്മദ് കുട്ടി(കാനഡ), വി.പി.യുനുസ്സലിം  വി പി .മുഹമ്മദ് അലി.പരേതനായ വി.പി.സിദ്ദീഖ്.വി.പി.ശുകൂർ, കുഞ്ഞായി ശു(കൊടിഞ്ഞി ) ഫാത്തിമ (വടക്കാങ്ങര) കുഞ്ഞാമിന (പൊന്മുണ്ടം)സുബൈദ (മങ്കട ) സഫിയ (തിരൂർ കാട്) ശാന്തപുരം ഇസ് ലാമിയാ കോളേജിൽ ആദ്യ കാല വിദ്യാത്ഥികളിൽ ഒരാളായി ഉന്നത വിദ്യാഭ്യാസം നേടി.വാടാനപ്പള്ളിയിലെ ചെറിയ മദ്റസ ഇന്നറിയപ്പെടുന്ന ഇസ് ലാമിയാ കോ ളേ ജാക്കി ഉയർത്തി. പൂക്കാട്ടിരിയിൽ  ആദ്യം അറബിക് കോളേജ് സ്ഥാപിച്ചു പിന്നീട് സഫാ ഇംഗ്ലീഷ് സ്കൂൾ സഫാ കോളേജ് എന്നിവ സ്ഥാപിച്ചു. ഏറ്റവും ഒടുവിലായി ഇസലാമിക വിഷയങ്ങളിൽ ഉന്നത പoനത്തിനും ഗവേഷണത്തിനുമായി ഹാജി സാഹിബ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് സ്റ്റഡീസ് എന്ന സ്ഥാപനം പടുത്തുയർത്തി. ഉജ്വല പ്രഭാഷകനായിരുന്ന അദ്ദേഹം കേരളത്തിലും ഗൾഫ് നാടുകളിലും ധാരാളം പ്രഭാഷണങ്ങൾ നിർവഹ

കീഴാറ്റൂർ സമര വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ: പികെ കുഞ്ഞാലിക്കുട്ടി

കീഴാറ്റൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഫാസിസ്റ്റ് പ്രവണതയാണെന്നും കേന്ദ്ര ഇടപെടൽ ഫെഡറൽ സംവിധാനത്തെ തകർക്കലാണെെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു