Skip to main content

എം.എൽ.എക്കെതിരെ ലൈംഗിക ആരോപണം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ സമിതിയെ സി.പി.എം അന്വേഷണത്തിന് നിയോഗിച്ചതായി സൂചന




തിരുവനന്തപുരം: സർക്കാറിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാഴ്ത്തി ഇടവേളക്കു ശേഷം ലൈംഗിക ആരോപണം. പോളിറ്റ്ബ്യൂറോയിലെ മുറിവ് പാർട്ടി കോൺഗ്രസിന് ശേഷവും തുടരുന്നുവെന്ന് തെളിയിച്ചത് കൂടിയായി െഷാർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പരാതി. പരാതി പൊലീസിന് കൈമാറാതെ സ്വന്തം നിലക്ക് തീർപ്പ് കൽപിക്കാനൊരുങ്ങുന്ന പാർട്ടി നിലപാട് പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ വഴിയും തുറന്നു.

ഡി.വൈ.എഫ്.െഎ ജില്ല വനിതനേതാവാണ് പരാതിക്കാരി. പാലക്കാെട്ട സംസ്ഥാന നേതാക്കൾക്ക് പരാതി കൊടുെത്തങ്കിലും നടപടി സ്വീകരിച്ചില്ലെന്ന മാധ്യമവാർത്തയാണ് സി.പി.എമ്മിന് ആദ്യം വെല്ലുവിളിയായത്. പിന്നാലെ, പരാതി ലഭിെച്ചന്നും സംസ്ഥാന ഘടകത്തിന് അന്വേഷണ നിർദേശം നൽകിയെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. ഇതോടെ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി.  എന്നാൽ സംസ്ഥാന സെക്രേട്ടറിയറ്റ്  മൂന്നാഴ്ച മുമ്പുതന്നെ നടപടി തുടങ്ങിയെന്ന് സംസ്ഥാന നേതൃത്വത്തിെൻറ വിശദീകരണം വന്നതോടെ ജനറൽ സെക്രട്ടറിയെ തള്ളി  പോളിറ്റ്ബ്യൂറോ പ്രസ്താവനയിറക്കി. നടപടി എടുക്കണമെന്ന് പി.ബി നിർദേശിെച്ചന്ന വാർത്ത ശരിയല്ലെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പി.ബിയിൽ ഇതു തീരുമാനിക്കേണ്ട കാര്യമില്ല. കേന്ദ്രത്തിൽനിന്ന് നിർദേശം നൽകേണ്ടതുമില്ല’-അദ്ദേഹം പറഞ്ഞു.

പരാതി പൊലീസിന് കൈമാറിയില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, സംഘടനപരമായി പരിഹരിക്കേണ്ട വിഷയം മാത്രെമന്ന നിലപാടാണ് സി.പി.എമ്മിന്. തൊഴിൽ സ്ഥാപനത്തിൽ നടക്കുന്ന പീഡനമാണെങ്കിൽ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്ന വാദവും േനതൃത്വം ഉയർത്തുന്നു. അതേസമയം അന്വേഷണത്തിന് വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ  സമിതിയെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിയോഗിച്ചതായി സൂചനയുണ്ട്. എ.കെ. ബാലനും പി.കെ.  ശ്രീമതിയുമാണ് സമിതിയംഗങ്ങൾ എന്ന് സൂചനയുണ്ടെങ്കിലും നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച സംസ്ഥാന  സെക്രേട്ടറിയറ്റിൽ വിഷയം പരിഗണിച്ചിരുന്നു. എന്നാൽ, തുടർനടപടിയിലേക്ക് കടന്നില്ല. വിഷയം വാർത്തയാവുകയും ജനറൽ സെക്രട്ടറി അടക്കം പ്രതികരിക്കുകയും ചെയ്തതോടെ അവൈലബിൾ സംസ്ഥാന  സെക്രട്ടേറിയറ്റ് വീണ്ടും പരിഗണിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എൻ. ഷംസീർ, പ്രസിഡൻറ് എം. സ്വരാജ്, ദേശീയ പ്രസിഡൻറ് മുഹമ്മദ് റിയാസ് എന്നിവരെ എ.കെ.ജി സ സെന്ററിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഒരു  മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പരാതി സംഭവിച്ച വിശദാംശങ്ങൾ നേതൃത്വം നേതാക്കളിൽനിന്ന് തേടി.  അതേസമയം, ഡി.വൈ.എഫ്.ഐ സംസ്ഥാന-ജില്ല നേതൃത്വത്തിന് വനിതനേതാവ് പരാതി നൽകിയില്ലെന്ന് എം. സ്വരാജ്  യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ച മുമ്പ് പരാതി ലഭിച്ചെന്നും ഉചിതനടപടി സ്വീകരിച്ചുവരുകയാണ്  എന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.


Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന