Skip to main content

എം.എൽ.എക്കെതിരെ ലൈംഗിക ആരോപണം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ സമിതിയെ സി.പി.എം അന്വേഷണത്തിന് നിയോഗിച്ചതായി സൂചന




തിരുവനന്തപുരം: സർക്കാറിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാഴ്ത്തി ഇടവേളക്കു ശേഷം ലൈംഗിക ആരോപണം. പോളിറ്റ്ബ്യൂറോയിലെ മുറിവ് പാർട്ടി കോൺഗ്രസിന് ശേഷവും തുടരുന്നുവെന്ന് തെളിയിച്ചത് കൂടിയായി െഷാർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പരാതി. പരാതി പൊലീസിന് കൈമാറാതെ സ്വന്തം നിലക്ക് തീർപ്പ് കൽപിക്കാനൊരുങ്ങുന്ന പാർട്ടി നിലപാട് പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ വഴിയും തുറന്നു.

ഡി.വൈ.എഫ്.െഎ ജില്ല വനിതനേതാവാണ് പരാതിക്കാരി. പാലക്കാെട്ട സംസ്ഥാന നേതാക്കൾക്ക് പരാതി കൊടുെത്തങ്കിലും നടപടി സ്വീകരിച്ചില്ലെന്ന മാധ്യമവാർത്തയാണ് സി.പി.എമ്മിന് ആദ്യം വെല്ലുവിളിയായത്. പിന്നാലെ, പരാതി ലഭിെച്ചന്നും സംസ്ഥാന ഘടകത്തിന് അന്വേഷണ നിർദേശം നൽകിയെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. ഇതോടെ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി.  എന്നാൽ സംസ്ഥാന സെക്രേട്ടറിയറ്റ്  മൂന്നാഴ്ച മുമ്പുതന്നെ നടപടി തുടങ്ങിയെന്ന് സംസ്ഥാന നേതൃത്വത്തിെൻറ വിശദീകരണം വന്നതോടെ ജനറൽ സെക്രട്ടറിയെ തള്ളി  പോളിറ്റ്ബ്യൂറോ പ്രസ്താവനയിറക്കി. നടപടി എടുക്കണമെന്ന് പി.ബി നിർദേശിെച്ചന്ന വാർത്ത ശരിയല്ലെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പി.ബിയിൽ ഇതു തീരുമാനിക്കേണ്ട കാര്യമില്ല. കേന്ദ്രത്തിൽനിന്ന് നിർദേശം നൽകേണ്ടതുമില്ല’-അദ്ദേഹം പറഞ്ഞു.

പരാതി പൊലീസിന് കൈമാറിയില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, സംഘടനപരമായി പരിഹരിക്കേണ്ട വിഷയം മാത്രെമന്ന നിലപാടാണ് സി.പി.എമ്മിന്. തൊഴിൽ സ്ഥാപനത്തിൽ നടക്കുന്ന പീഡനമാണെങ്കിൽ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്ന വാദവും േനതൃത്വം ഉയർത്തുന്നു. അതേസമയം അന്വേഷണത്തിന് വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ  സമിതിയെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിയോഗിച്ചതായി സൂചനയുണ്ട്. എ.കെ. ബാലനും പി.കെ.  ശ്രീമതിയുമാണ് സമിതിയംഗങ്ങൾ എന്ന് സൂചനയുണ്ടെങ്കിലും നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച സംസ്ഥാന  സെക്രേട്ടറിയറ്റിൽ വിഷയം പരിഗണിച്ചിരുന്നു. എന്നാൽ, തുടർനടപടിയിലേക്ക് കടന്നില്ല. വിഷയം വാർത്തയാവുകയും ജനറൽ സെക്രട്ടറി അടക്കം പ്രതികരിക്കുകയും ചെയ്തതോടെ അവൈലബിൾ സംസ്ഥാന  സെക്രട്ടേറിയറ്റ് വീണ്ടും പരിഗണിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എൻ. ഷംസീർ, പ്രസിഡൻറ് എം. സ്വരാജ്, ദേശീയ പ്രസിഡൻറ് മുഹമ്മദ് റിയാസ് എന്നിവരെ എ.കെ.ജി സ സെന്ററിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഒരു  മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പരാതി സംഭവിച്ച വിശദാംശങ്ങൾ നേതൃത്വം നേതാക്കളിൽനിന്ന് തേടി.  അതേസമയം, ഡി.വൈ.എഫ്.ഐ സംസ്ഥാന-ജില്ല നേതൃത്വത്തിന് വനിതനേതാവ് പരാതി നൽകിയില്ലെന്ന് എം. സ്വരാജ്  യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ച മുമ്പ് പരാതി ലഭിച്ചെന്നും ഉചിതനടപടി സ്വീകരിച്ചുവരുകയാണ്  എന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.


Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.