തവനൂർ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വീട്ടിലെത്തി കാര്യങ്ങൾ അവതരിപിച്ച് മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യർത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങൾ പറഞ്ഞു. മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ശ്രദ്ധാപൂർവ്വം എല്ലാം കേട്ടു .എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി. നീലി മന്ത്രിയുടെ 20-ാം നമ്പർ വാഹനത്തിൽ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തിൽ കയറിയതിന്റെ അമ്പരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകൾ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദർശകർക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. " *ഇങ്ങനെയും മന്ത്രിമാരുണ്ടോ "* എന്ന് ആശ്ചര്യപെട്ട് സന്ദർശകരും നിന്നു.
തവനൂർ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വീട്ടിലെത്തി കാര്യങ്ങൾ അവതരിപിച്ച് മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യർത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങൾ പറഞ്ഞു. മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ശ്രദ്ധാപൂർവ്വം എല്ലാം കേട്ടു .എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി. നീലി മന്ത്രിയുടെ 20-ാം നമ്പർ വാഹനത്തിൽ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തിൽ കയറിയതിന്റെ അമ്പരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകൾ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദർശകർക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. " *ഇങ്ങനെയും മന്ത്രിമാരുണ്ടോ "* എന്ന് ആശ്ചര്യപെട്ട് സന്ദർശകരും നിന്നു.
Comments
Post a Comment