തിരുവനന്തപുരം : നിയമപരമായ വിവാഹമോചനം നേടിയ സ് ത്രീകളെ വിധവയായി കണക്കാ കാനാകില്ലെന്നും അവർക്ക് വി ധവപെൻഷന് അർഹതയുണ്ടാ കില്ലെന്നുമുള്ള ഉത്തരവ് തിരു ത്തണമെന്ന പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ആവശ്യം ധനമന്ത്രി അംഗീകരിച്ചു . വിധ വാപെൻഷൻ നൽകുന്നതിൽ നിലവിലെ രീതി തുടരുമെന്നും ഉ ത്തരവിലെ നിർദേശം ചർച്ച ചെ യ്യുമെന്നും അദ്ദേഹം നിയമസഭ യിൽ അറിയിച്ചു . ഉപധനാഭ്യർത്ഥന ചർച്ചയി ൽ പങ്കെടുക്കുമ്പോഴാണ് ബി ദ് ഹുസൈൻ തങ്ങൾ ഈ ഉത്ത രവ് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് . ഭർത്താവ് മരിച്ച വരോ വിവാഹമോചിതരോ ഏഴ് വർഷമായി ഭർത്താവിന്റെ യാ തൊരുവിധ വിവരമില്ലാത്തവ രോ ആയ സാമൂഹത്തിലെ സാ മ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിൽക്കുന്ന വർക്ക് അനുവദിക്കുന്ന സാമൂ ഹ്യസുരക്ഷാ പെൻഷനാണിത് . ധനകാര്യവകുപ്പിലെ ഉത്തരവി ലൂടെ ആയിരക്കണക്കിന്റെ തി കൾക്കാണ് പെൻഷൻ നിഷേധി ക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുക . ഈ സാഹചര്യത്തിൽ ഉത്തരവി ലെ അപാകത പരിഹരിക്കണമെ ന്നാണ് അദ്ദേഹം ആവശ്യപ്പെട്ട്ത് . പൊതുമേഖലാ സ്ഥാപന ങ്ങളുടെ കണക്ക് പരിശോധി ക്കേണ്ടെന്ന ഉത്തരവും പുനഃപ രിശോധിക്കണം . തദ്ദേശസ്ഥാപ നങ്ങളുടെ പദ്ധതി വിഹിതം വെ ട്ടിക്കുറച്ച ശേഷം ബജറ്റിൽ 1000 കോടി അനുവദിച്ചതിലെ സാംഗ ത്യവും പരിശോധിക്കപ്പെടേണ്ട തുണ്ട് . മൂന്ന് മണിക്കൂറിലധികം എ ടുത്ത ധനമന്ത്രിയുടെ ബജറ്റ് പ്ര സംഗത്തിൽ വ്യാപാരികളെ കാ ര്യമായി പരിഗണിച്ചില്ല . പ്രളയ കാലത്തും - കോവിഡ് കാല ത്തും അവർ അനുഭവിച്ച സങ്കിർ ണതകൾ നിരവധിയാണ് . ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ് ക്കാൻ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട് . വാറ്റ് നികുതി കുടിശ്ശികയും ജി.എസ്.ടി പിഴ യും ഉടൻ ഒടുക്കണമെന്ന് സർ ക്കാർ ആവശ്യപ്പെട്ടിരിക്കുകയാ ണ് . ഇതിന് പുറമെ പ്രളയകാല ത്ത് പൂട്ടിക്കിടന്ന വ്യാപാരസ്ഥാ പനങ്ങളിലെ വൈദ്യുതി ചാർജ് കുടിശികയും ഉടൻ അടക്കണ് മെന്ന്നോട്ടിസ്തൽകിയിട്ടുണ്ട് . അതിജീവനത്തിന് ആവശ്യമാ യ സാഹചര്യം ഇല്ലാതെ വ്യാപാ രികൾ ബുദ്ധിമുട്ടുകയാണ് . ഇ വർക്ക് സർക്കാർ അടിയന്തരാ വ് അനുവദിക്കുന്നതിന് പുറമെ ബജറ്റിൽ ആവശ്യമായി അനുകൂ ല്യങ്ങൾ നൽകണമെന്നും ആബിദ് ഹുസൈൻ തങ്ങൾ ആവ ശ്യപ്പെട്ടു . കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപി ച്ച പല പദ്ധതികളും നടപ്പാക്കി യിട്ടില്ല . 20 പ്രവൃത്തികൾ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ടെങ്കി ലും ഇത് വരെ തുടങ്ങിയിട്ടില്ല . അംഗീകാരം കിട്ടിയ വളാഞ്ചേരി ഫയർ സ്റ്റേഷൻ ഈവർഷമെങ്കി ലും നിർമാണം ആരംഭിക്കണം മണ്ഡലത്തിൽ പ്രഖ്യാപിക്കപ്പെ ട്ടപദ്ധതികൾ ആരംഭിക്കാത്തതി ലുള്ള ജനങ്ങളുടെ പ്രതിഷേധം സർക്കാറിന് എതിരായ വികാര മായി മാറും . ഉന്നതവിദ്യാഭ്യസ രാഗത്ത് പുതുതായി 1000 തസ് തികകൾ അനുവദിക്കുമെന്ന് ധ നമന്ത്രി പറഞ്ഞു . അധ്യാപകരു ടെവെയ്സ്റ്റേജ് കുറച്ച് 3500 തസ് തികകൾ ഇല്ലാതാക്കിയിട്ടാണ് സർക്കാറിന്റെ ഈ പ്രഖ്യാപനം . ഇതിലെ സാംഗത്യം പരിശോധി ക്കണം ഹൈസ്കൂൾ , ഹയർസെ ക്കന്ററി മേഖലയിലെ 3000 ലധി കാ അധ്യാപകരാണനിയമനാം ഗീകാരം ലഭിക്കാതെയും ശമ്പള മില്ലാതെയും പട്ടിണികിടക്കുന്ന ത് . ഇവർ സെക്രട്ടറിയേറ്റിന് മു ന്നിൽ സമരം നടത്തുകയാണ് . ഇവരുടെ ആവശ്യം പരിഹരി ക്കാൻ അടിയന്തര നടപടി ഉണ്ടാ കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
Comments
Post a Comment