Skip to main content

വിധവ പെൻഷൻ ഉത്തരവ് തിരുത്തണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ: അംഗീകാരം നൽകി വകുപ്പ് മന്ത്രിയും

 





തിരുവനന്തപുരം : നിയമപരമായ വിവാഹമോചനം നേടിയ സ് ത്രീകളെ വിധവയായി കണക്കാ കാനാകില്ലെന്നും അവർക്ക് വി ധവപെൻഷന് അർഹതയുണ്ടാ കില്ലെന്നുമുള്ള ഉത്തരവ് തിരു ത്തണമെന്ന പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ആവശ്യം ധനമന്ത്രി അംഗീകരിച്ചു . വിധ വാപെൻഷൻ നൽകുന്നതിൽ നിലവിലെ രീതി തുടരുമെന്നും ഉ ത്തരവിലെ നിർദേശം ചർച്ച ചെ യ്യുമെന്നും അദ്ദേഹം നിയമസഭ യിൽ അറിയിച്ചു . ഉപധനാഭ്യർത്ഥന ചർച്ചയി ൽ പങ്കെടുക്കുമ്പോഴാണ് ബി ദ് ഹുസൈൻ തങ്ങൾ ഈ ഉത്ത രവ് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് . ഭർത്താവ് മരിച്ച വരോ വിവാഹമോചിതരോ ഏഴ് വർഷമായി ഭർത്താവിന്റെ യാ തൊരുവിധ വിവരമില്ലാത്തവ രോ ആയ സാമൂഹത്തിലെ സാ മ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിൽക്കുന്ന വർക്ക് അനുവദിക്കുന്ന സാമൂ ഹ്യസുരക്ഷാ പെൻഷനാണിത് . ധനകാര്യവകുപ്പിലെ ഉത്തരവി ലൂടെ ആയിരക്കണക്കിന്റെ തി കൾക്കാണ് പെൻഷൻ നിഷേധി ക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുക . ഈ സാഹചര്യത്തിൽ ഉത്തരവി ലെ അപാകത പരിഹരിക്കണമെ ന്നാണ് അദ്ദേഹം ആവശ്യപ്പെട്ട്ത് . പൊതുമേഖലാ സ്ഥാപന ങ്ങളുടെ കണക്ക് പരിശോധി ക്കേണ്ടെന്ന ഉത്തരവും പുനഃപ രിശോധിക്കണം . തദ്ദേശസ്ഥാപ നങ്ങളുടെ പദ്ധതി വിഹിതം വെ ട്ടിക്കുറച്ച ശേഷം ബജറ്റിൽ 1000 കോടി അനുവദിച്ചതിലെ സാംഗ ത്യവും പരിശോധിക്കപ്പെടേണ്ട തുണ്ട് . മൂന്ന് മണിക്കൂറിലധികം എ ടുത്ത ധനമന്ത്രിയുടെ ബജറ്റ് പ്ര സംഗത്തിൽ വ്യാപാരികളെ കാ ര്യമായി പരിഗണിച്ചില്ല . പ്രളയ കാലത്തും - കോവിഡ് കാല ത്തും അവർ അനുഭവിച്ച സങ്കിർ ണതകൾ നിരവധിയാണ് . ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ് ക്കാൻ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട് . വാറ്റ് നികുതി കുടിശ്ശികയും ജി.എസ്.ടി പിഴ യും ഉടൻ ഒടുക്കണമെന്ന് സർ ക്കാർ ആവശ്യപ്പെട്ടിരിക്കുകയാ ണ് . ഇതിന് പുറമെ പ്രളയകാല ത്ത് പൂട്ടിക്കിടന്ന വ്യാപാരസ്ഥാ പനങ്ങളിലെ വൈദ്യുതി ചാർജ് കുടിശികയും ഉടൻ അടക്കണ് മെന്ന്നോട്ടിസ്തൽകിയിട്ടുണ്ട് . അതിജീവനത്തിന് ആവശ്യമാ യ സാഹചര്യം ഇല്ലാതെ വ്യാപാ രികൾ ബുദ്ധിമുട്ടുകയാണ് . ഇ വർക്ക് സർക്കാർ അടിയന്തരാ വ് അനുവദിക്കുന്നതിന് പുറമെ ബജറ്റിൽ ആവശ്യമായി അനുകൂ ല്യങ്ങൾ നൽകണമെന്നും ആബിദ് ഹുസൈൻ തങ്ങൾ ആവ ശ്യപ്പെട്ടു . കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപി ച്ച പല പദ്ധതികളും നടപ്പാക്കി യിട്ടില്ല . 20 പ്രവൃത്തികൾ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ടെങ്കി ലും ഇത് വരെ തുടങ്ങിയിട്ടില്ല . അംഗീകാരം കിട്ടിയ വളാഞ്ചേരി ഫയർ സ്റ്റേഷൻ ഈവർഷമെങ്കി ലും നിർമാണം ആരംഭിക്കണം മണ്ഡലത്തിൽ പ്രഖ്യാപിക്കപ്പെ ട്ടപദ്ധതികൾ ആരംഭിക്കാത്തതി ലുള്ള ജനങ്ങളുടെ പ്രതിഷേധം സർക്കാറിന് എതിരായ വികാര മായി മാറും . ഉന്നതവിദ്യാഭ്യസ രാഗത്ത് പുതുതായി 1000 തസ് തികകൾ അനുവദിക്കുമെന്ന് ധ നമന്ത്രി പറഞ്ഞു . അധ്യാപകരു ടെവെയ്സ്റ്റേജ് കുറച്ച് 3500 തസ് തികകൾ ഇല്ലാതാക്കിയിട്ടാണ് സർക്കാറിന്റെ ഈ പ്രഖ്യാപനം . ഇതിലെ സാംഗത്യം പരിശോധി ക്കണം ഹൈസ്കൂൾ , ഹയർസെ ക്കന്ററി മേഖലയിലെ 3000 ലധി കാ അധ്യാപകരാണനിയമനാം ഗീകാരം ലഭിക്കാതെയും ശമ്പള മില്ലാതെയും പട്ടിണികിടക്കുന്ന ത് . ഇവർ സെക്രട്ടറിയേറ്റിന് മു ന്നിൽ സമരം നടത്തുകയാണ് . ഇവരുടെ ആവശ്യം പരിഹരി ക്കാൻ അടിയന്തര നടപടി ഉണ്ടാ കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .




Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന